ഇസ്ലാമിക സ്വത്തവകാശ നിയമത്തില്‍ സ്ത്രീക്ക് വിവേചനമില്ലെന്നും സ്ത്രീയുടെയും കുടുംബത്തിന്റെയും ചിലവ് വഹിക്കേണ്ടത് പുരുഷനാണെന്നും സ്ത്രീ തന്റെ സ്വത്തില്‍നിന്ന് സ്വന്തം ആവശ്യത്തിനുപോലും ചിലവഴിക്കേണ്ടെന്നാണ് ശരീഅത്ത് പറയുന്നതെന്നും സമസ്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി